ജലന്ധർ: ബലാത്സംഗ കേസിൽ ആരോപിതനായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ ചെന്ന പൊലീസ് സംഘം അഞ്ചു മണിക്കൂർ കാത്തിരുന്നപ്പോൾ, പൊല...
ജലന്ധർ: ബലാത്സംഗ കേസിൽ ആരോപിതനായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ ചെന്ന പൊലീസ് സംഘം അഞ്ചു മണിക്കൂർ കാത്തിരുന്നപ്പോൾ, പൊലീസിനു മുന്നിലിട്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ മലയാളി മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തത്.
ചോദ്യം ചെയ്യാൻ എത്തിയ കേരള പൊലീസിനോടു കാത്തിരിക്കാൻ പറഞ്ഞിട്ട് ബിഷപ് ഫ്രാങ്കോ പുറത്തേയ്ക്കു പോയി. അഞ്ചു മണിക്കൂർ കാത്തിരുന്ന പൊലീസ് പിന്നീടാണ് ബിഷപ് ചണ്ഡീഗഡിലേക്കു രക്ഷപ്പെട്ടുവെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് പഞ്ചാബ് പൊലീസിനെ ബന്ധപ്പെട്ട് ബിഷപ്പിനെ കേരള പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടെ ബിഷപ് തിരിച്ചെത്തിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ സേന ആക്രമിമ്പത്.
ഏഷ്യാനെറ്റ് കാമറാമാൻ മനു സിദ്ധാർത്ഥിനെ തള്ളി താഴെയിടുകയും കാമറ നശിപ്പിക്കുകയും ചെയ്തു.
ചോദ്യം ചെയ്യാൻ എത്തിയ കേരള പൊലീസിനോടു കാത്തിരിക്കാൻ പറഞ്ഞിട്ട് ബിഷപ് ഫ്രാങ്കോ പുറത്തേയ്ക്കു പോയി. അഞ്ചു മണിക്കൂർ കാത്തിരുന്ന പൊലീസ് പിന്നീടാണ് ബിഷപ് ചണ്ഡീഗഡിലേക്കു രക്ഷപ്പെട്ടുവെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് പഞ്ചാബ് പൊലീസിനെ ബന്ധപ്പെട്ട് ബിഷപ്പിനെ കേരള പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടെ ബിഷപ് തിരിച്ചെത്തിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ബിഷപ്പിന്റെ സ്വകാര്യ സുരക്ഷാ സേന ആക്രമിമ്പത്.
ഏഷ്യാനെറ്റ് കാമറാമാൻ മനു സിദ്ധാർത്ഥിനെ തള്ളി താഴെയിടുകയും കാമറ നശിപ്പിക്കുകയും ചെയ്തു.
COMMENTS