ബാസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒക്കു ഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു പുതിയ ...
ബാസൽ: ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ നൊസോമി ഒക്കു ഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു പുതിയ ചരിത്രമെഴുതി.
കേവലം 38 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-7 21- 7 എന്ന പോയിൻറ് നിലയിലാണ് മൂന്നാം സീഡായ ഒക്കു ഹാരയെ സിന്ധു നിഷ്പ്രഭമാക്കിയത്.
ഫൈനലിൽ കാലിടറുന്നുവെന്ന പതിവ് ആക്ഷേപത്തിന് അതിന് വിരാമമിട്ടുകൊണ്ടാണ് സിന്ധു പുതിയ ചരിത്രമെഴുതിയത്. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയുമായി സിന്ധു.
കേവലം 38 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-7 21- 7 എന്ന പോയിൻറ് നിലയിലാണ് മൂന്നാം സീഡായ ഒക്കു ഹാരയെ സിന്ധു നിഷ്പ്രഭമാക്കിയത്.
ഫൈനലിൽ കാലിടറുന്നുവെന്ന പതിവ് ആക്ഷേപത്തിന് അതിന് വിരാമമിട്ടുകൊണ്ടാണ് സിന്ധു പുതിയ ചരിത്രമെഴുതിയത്. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയുമായി സിന്ധു.
COMMENTS