ഭരണപ്രതിസന്ധിക്കിടെ നിയമസഭസമ്മേളനം ന്യൂഡൽഹി/ബംഗളൂരു: കർണാടക നിയമസഭയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ നിർദേശം. ഇതോടെ കട...
ഭരണപ്രതിസന്ധിക്കിടെ നിയമസഭസമ്മേളനം
ന്യൂഡൽഹി/ബംഗളൂരു: കർണാടക നിയമസഭയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ നിർദേശം. ഇതോടെ കടുത്ത പ്രതിസന്ധിയിൽ ഉഴലുകയായിരുന്ന കുമാരസ്വാമി സർക്കാരിന് താൽക്കാലിക ആശ്വാസമായി.
പക്ഷേ, സുപ്രീം കോടതിയുടെ ഈ വിധി മറ്റൊരുതരത്തിൽ കുമാരസ്വാമി സർക്കാരിനു തിരിച്ചടിയാണ്. വിമത എംഎൽഎമാരെ അയോഗ്യരാക്കി പുറംതള്ളാനുള്ള നടപടിക്ക് ഇത് തിരിച്ചടിയായി.
ഫലത്തിൽ വിമതർക്കും ഇതു തിരിച്ചടിയാണ്. വിമതരുടെ രാജി തൽക്കാലം സ്വീകരിക്കേണ്ടെന്നാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ വെളിവാകുന്നത്. രാജിവെച്ച് അയോഗ്യതാ നടപടിയിൽ നിന്ന് ഒഴിവാകാനുള്ള വിമതരുടെ ശ്രമത്തിനും വിലങ്ങുതടി ആയിരിക്കുകയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഭരണ പ്രതിസന്ധിക്കിടെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. അതേസമയം, വിമത എം.എല്‍മാരുടെ അസാന്നിദ്ധ്യം സര്‍ക്കാരിന് തിരിച്ചടിയാകും. രാജിവച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നും അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ തെളിവുകളും, സമയവും വേണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നിൽക്കുകയാണ്സ്പീക്കര്‍.
ന്യൂഡൽഹി/ബംഗളൂരു: കർണാടക നിയമസഭയിൽ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ നിർദേശം. ഇതോടെ കടുത്ത പ്രതിസന്ധിയിൽ ഉഴലുകയായിരുന്ന കുമാരസ്വാമി സർക്കാരിന് താൽക്കാലിക ആശ്വാസമായി.
പക്ഷേ, സുപ്രീം കോടതിയുടെ ഈ വിധി മറ്റൊരുതരത്തിൽ കുമാരസ്വാമി സർക്കാരിനു തിരിച്ചടിയാണ്. വിമത എംഎൽഎമാരെ അയോഗ്യരാക്കി പുറംതള്ളാനുള്ള നടപടിക്ക് ഇത് തിരിച്ചടിയായി.
ഫലത്തിൽ വിമതർക്കും ഇതു തിരിച്ചടിയാണ്. വിമതരുടെ രാജി തൽക്കാലം സ്വീകരിക്കേണ്ടെന്നാണ് സുപ്രീംകോടതിയുടെ വിധിയിലൂടെ വെളിവാകുന്നത്. രാജിവെച്ച് അയോഗ്യതാ നടപടിയിൽ നിന്ന് ഒഴിവാകാനുള്ള വിമതരുടെ ശ്രമത്തിനും വിലങ്ങുതടി ആയിരിക്കുകയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ഭരണ പ്രതിസന്ധിക്കിടെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. അതേസമയം, വിമത എം.എല്‍മാരുടെ അസാന്നിദ്ധ്യം സര്‍ക്കാരിന് തിരിച്ചടിയാകും. രാജിവച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നും അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ തെളിവുകളും, സമയവും വേണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നിൽക്കുകയാണ്സ്പീക്കര്‍.
COMMENTS