ഇസ്ലാമബാദ്: ഇറാൻ അതിത്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയി ചാരവൃത്തി ആരോപിച്ചു വധശിക്ഷയ്ക്കു വിധിച്ച മുൻ നാവികോദ്യോഗസ്ഥൻ കുൽ ഭൂഷൺ യാദവിനെ അടച്...
ഇസ്ലാമബാദ്: ഇറാൻ അതിത്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയി ചാരവൃത്തി ആരോപിച്ചു വധശിക്ഷയ്ക്കു വിധിച്ച മുൻ നാവികോദ്യോഗസ്ഥൻ കുൽ ഭൂഷൺ യാദവിനെ അടച്ചിട്ട കണ്ണാടിക്കൂട്ടിനകത്തിരുത്തി അമ്മയേയും ഭാര്യയെയും കാണിച്ചു.
പാക് വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു കൂടിക്കാഴ്ച. കുൽ ഭൂഷനെ ഒന്നു തൊടാൻപോലും ഉറ്റവരെ അനുവദിക്കാതിരുന്നത് ലോക വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഭാര്യ ചേതൻ കുൽ യാദവും അമ്മ അവന്തിയും കണ്ണാടിക്കൂട്ടി
നപ്പുറം നിസ്സഹായരായിരുന്നു. കൂടിക്കാഴ്‌ച 30 മിനിറ്റ് നീണ്ടു.
മാനുഷിക പരിഗണനയാണ് തങ്ങൾ കാട്ടിയതെന്നാണ് പാക് വിദേശമന്ത്രാലത്തിന്റെ വിശദീകരണം.
COMMENTS